അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമുളളയാളല്ല ഞാന്‍. തൃശൂരിലെ നല്ലവരായ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരുനിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ തൃശൂരില്‍ നുണ ഫാക്ടറി തുറന്നിരിക്കുകയാണ്. എനിക്കെതിരെ പച്ചക്കളളം പ്രചരിപ്പിക്കുന്നു. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍,
മണിപ്പൂരില്‍ പളളികള്‍ തകര്‍ത്തതിന്റെ പരിഹാരമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ ആ പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണ്ണക്കിരീടം കൊണ്ടാവില്ല. മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പളളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരുപാട് പളളികളും മാതാവിന്റെ രൂപങ്ങളും തകര്‍ക്കപ്പെട്ടു.
തൃശൂര്‍ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ല. ഇവിടുത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ദൃഢവിശ്വാസമുളള സ്ഥലമാണ്. കഴിഞ്ഞ തവണയാണ് ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായത്. എന്നിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ 1,21,000-ത്തില്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
മറുനാടനെക്കുറിച്ച് എനിക്ക് വിരുദ്ധാഭിപ്രായമാണുളളത്. ക്യാമറ കയ്യിലുണ്ടെങ്കില്‍ എന്തും പറയാമെന്നാണ് അവരുടെ നിലപാട്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അപമാനിച്ചും അധിക്ഷേപിച്ചുമുളള വീഡിയോകള്‍ അവര്‍ ചെയ്തിട്ടുണ്ട്.
സംവിധാനത്തിന് പുറമെ സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും കലാസംവിധാനവും എന്നിങ്ങനെ എല്ലാ മേഖലകളിലും സിനിമ മികവ് പുലര്‍ത്തിയിട്ടുണ്ട്
ഈ രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ രാജ്യത്തിനുവേണ്ടി തെരുവില്‍ തന്നെയുണ്ടെന്നും തന്റെ വീട് രാഹുല്‍ ഗാന്ധിയുടേതാണെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഒരു പ്രായം കഴിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ സ്വയമേ വിരമിക്കുന്ന സംസ്‌കാരമുണ്ടാകണമെന്നും കുറേകാലം രാഷ്ട്രീയത്തില്‍ നിന്ന് ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോല്‍സ്ഥാനങ്ങളില്‍ തിരുകികയറ്റി, രാഷ്ട്രീയം കൂട്ടുകച്ചവടമാകുന്ന രീതി മാറി രാഷ്ട്രസേവനം എന്ന മൂല്യത്തിലേക്ക് നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മാറേണ്ടതുണ്ടെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സഫൂറാ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയത് ഓര്‍ക്കുന്നു. അന്ന് സ്ത്രീവിരുദ്ധരായ ഹിന്ദുത്വ സൈബര്‍ ഗുണ്ടകള്‍ അവര്‍ക്കെതിരെ എഴുതിയ മോശമായ കമന്റുകളാണ് കുറിപ്പിനടിയില്‍ കണ്ടത്.
പ്രിയദർശൻ സംവിധാനം ചെയ്ത, 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിലെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസിൽ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്.